Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാം സ്നേഹത്തിൽ ഒട്ടിനിൽക്കുന്പോൾ
ഒരു കരടി രണ്ടു കരടിക്കുഞ്ഞുങ്ങൾക്കു ജന്മം നൽകി. അതിലൊരെണ്ണം ജനിച്ചയുടനെ ചത്തുപോയി. മൂന്നാഴ്ച കഴിഞ്ഞപ്പോൾ അമ്മക്കരടിയും ചത്തു. അപ്പോൾ ഒരു കരടിക്കുഞ്ഞു തനിച്ചായി. ആരും സഹായിക്കാനില്ലാതിരുന്ന നിസഹായാവസ്ഥയിലായിരുന്ന ആ കരടിക്കുഞ്ഞപ്പോൾ. ഏതു നിമിഷവും ഹിംസ്രമൃഗങ്ങൾ വകവരുത്തിയെക്കാവുന്ന സ്ഥിതിവിശേഷം.
ഒരു ദിവസം തീറ്റതേടി അലയുന്പോൾ ആ കരടിക്കുഞ്ഞ് വലിയൊരു ആൺ കരടിയെ കണ്ടുമുട്ടി. അതു വേഗം ആൺകരടിയുടെ അടുത്തേക്കു ചെന്നു. അമ്മ നഷ്ടപ്പെട്ട കരടിക്കുഞ്ഞാണെന്നു മനസിലായതുകൊണ്ടായിരിക്കണം ആൺ കരടി കരടിക്കുഞ്ഞിനെ ആട്ടിയോടിച്ചില്ല. അതിനുപകരം , ആ കരടിക്കുഞ്ഞിനോടു വാത്സല്യപൂർവം പെരുമാറി.
അന്നു മുതൽ കരടിക്കുഞ്ഞ് ആ ആൺകരടിയൊടൊപ്പം നടക്കാൻ തുടങ്ങി. അങ്ങനെ കൂടെ നടന്നു മീൻപിടിച്ചും വിവിധതരം പ്രാണികളെ തേടിപ്പിടിച്ചും വിശപ്പുശമിപ്പിക്കാൻ കരടിക്കുഞ്ഞ് പഠിച്ചു. അതോടൊപ്പം മരത്തിന്മേൽ ചാരി പുറം ചൊറിയുന്ന വിദ്യയും അവൻ കരസ്ഥമാക്കി.
ഈ കരടിക്കുഞ്ഞിന്റെ ജനനം മുതൽ ഒരാൾ ഈ കരടിക്കുഞ്ഞിന്റെ ജീവിതകഥ ടെലിവിഷനുവേണ്ടി ഫിലിമിൽ പകർത്തുന്നുണ്ടായിരുന്നു. കരടിക്കുഞ്ഞിന്റെയും അതിനെ സഹായിക്കാൻ മുന്നോട്ടു വന്ന ആൺ കരടിയുടെയുമൊക്കെ ശ്രദ്ധയിൽപ്പെടാതെയാണു കാമറാമാൻ അവരുടെ അനുദിന പരിപാടികൾ ഷൂട്ടു ചെയ്തുകൊണ്ടിരുന്നത്.
കരടിക്കുഞ്ഞ് ആൺകരടിയുടെ കൂടെ നടക്കുന്പോഴൊക്കെ ഒരു "മൗണ്ടൻ ലയൺ' അകലെയായി അവരെ പിന്തുടരുക പതിവായിരുന്നു. കാഴ്ചയിൽ സിംഹവുമായി വളരെ സാദൃശ്യമുള്ള ഒരു തരം പുലിയാണ് മൗണ്ടൻ ലയൺ. വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും മാത്രമാണ് ഇതു സാധാരണ കാണപ്പെടുക.
ചില അവസരങ്ങളിൽ ഈ മൗണ്ടൻ സിംഹം കരടിക്കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുവാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ, അപ്പോഴൊക്കെ ഭീമനായ ആൺകരടി തന്റെ പുറം കാലുകളിൽ എഴുന്നേറ്റുനിന്ന് അലറി ശബ്ദിച്ചു മൗണ്ടൻ ലയണെ ആട്ടിയോടിച്ചിരുന്നു. ഈ രംഗങ്ങളും കാമറാമാൻ അപ്പോഴപ്പോൾ പകർത്തുന്നുണ്ടായിരുന്നു.
ഒരു ദിവസം കരടിക്കുഞ്ഞു നോക്കുന്പോൾ തന്റെ സംരക്ഷകനായ ആൺകരടിയെ കാണാനില്ലായിരുന്നു. തന്മൂലം, ആൺ കരടിയെ അന്വേഷിച്ച് അവൻ പുഴയരികിലേക്കു പോയി. അവിടെ അങ്ങോട്ടുമിങ്ങോട്ടും അലയുന്പോൾ കുറെ അകലെയായി മൗണ്ടൻ ലയൺ നിൽക്കുന്നതു കണ്ടു. ഏതു നിമിഷവും അവന്റെ മേൽ ചാടിവീണേക്കാം എന്ന സ്ഥിതിയായിരുന്നു അപ്പോൾ.
മൗണ്ടൻ ലയണെ കണ്ടപ്പോൾ ആദ്യം കരടിക്കുഞ്ഞ് അല്പം പകച്ചുപോയി. എന്നാൽ, അടുത്ത നിമിഷം അവൻ തന്റെ പുറം കാലുകളിൽ എഴുന്നേറ്റുനിന്നു. അതിനുശേഷം വാ പൊളിച്ചു പല്ലുകൾ മുഴുവൻ കാണിച്ചു. അതെത്തുടർന്നു, ആൺ കരടി ചെയ്യുന്നതു കണ്ടിട്ടുള്ളതുപോലെ, അവൻ അലറി ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു. അപ്പോൾ ചെറിയൊരു സ്വരം മാത്രമേ അവനിൽ നിന്നു പുറത്തുവന്നുള്ളു.
പക്ഷേ, അപ്പോൾ സംഭവിച്ചതെന്താണെന്നോ? മൗണ്ടൻ ലയൺ തലതാഴ്ത്തി വാലും ചുരുട്ടി വന്ന വഴിയെ തിരിച്ചോടി. അപ്പോൾ അഭിമാനപൂർവം കരടിക്കുഞ്ഞ് അവിടെത്തന്നെ നിന്നു.
മൗണ്ടൻ ലയൺ പിന്തിരിഞ്ഞോടിയതു കരടിക്കുഞ്ഞു പുറം കാലിൽ എഴുന്നേറ്റുനിന്നു ശബ്ദമുണ്ടാക്കിയതുകൊണ്ടായിരുന്നോ? അല്ലേയല്ല. ഈ കരടിക്കുഞ്ഞിനെക്കുറിച്ചുള്ള ടെലിവിഷൻ ഡോക്യുമെന്ററി കാണുന്പോൾ അതു വ്യക്തമാകും.
കരടിക്കുഞ്ഞ് മൗണ്ടൻ ലയണെ അഭിമുഖീകരിക്കുന്ന ദൃശ്യം കാണിച്ചശേഷം കാമറ നീങ്ങുന്നതു കരടിക്കുഞ്ഞിന്റെ പിന്നിലേക്കാണ്. അവിടെ അവൻ അറിയാതെ ആൺ കരടി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ആൺ കരടി പുറം കാലിൽ എഴുന്നേൽക്കുന്നതു കണ്ടതുകൊണ്ടാണു മൗണ്ടൻ ലയൺ ഓടിപ്പോകാൻ ഇടയായത്. ഇത്തവണ ആൺകരടിക്കു ശബ്ദിക്കേണ്ടിപോലും വന്നില്ല. ആ ആൺ കരടിയുടെ സാന്നിധ്യം മൗണ്ടൻ ലയണെ അത്രമാത്രം പേടിപ്പെടുത്തുന്നതായിരുന്നു!
തനിക്കു സംരക്ഷണം നൽകുന്ന ഭീമൻ ആൺകരടിയെ ആ കരടിക്കുഞ്ഞിനു അപ്പോൾ കാണാൻ സാധിച്ചില്ല. എന്നാൽ, അപ്പോഴും അവന്റെ സംരക്ഷണം ഏറ്റെടുത്തിരുന്ന ആ ആൺകരടിയുടെ സംരക്ഷണം അവനു ലഭിച്ചിരുന്നു. അവൻ അത് അറിഞ്ഞിരുന്നില്ലെന്നു മാത്രം.
നമ്മുടെ ജീവിതത്തിൽ സാധാരണ സംഭവിക്കുന്നതും ഏതാണ്ട് അതുപോലെയാണ്. നമ്മുടെ സ്നേഹപിതാവായ ദൈവം എപ്പോഴും നമ്മെ കാത്തുപരിപാലിക്കുകയും ഓരോരോ അപകടങ്ങളിൽനിന്നു നമ്മെ രക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, നാം അത് അറിയുന്നില്ലെന്നു മാത്രം. ജീവിതത്തിലെ വിവിധ പ്രതിസന്ധികളെ നാം തരണം ചെയ്യുന്പോൾ നാം കരുതുക അതെല്ലാം സാധിക്കുന്നതു നമ്മുടെ മിടുക്കു കൊണ്ടാണെന്നാണ്.
എന്നാൽ, വാസ്തവം ഏറെ വിഭിന്നമാണ്. നമ്മുടെ സംരക്ഷണത്തിനായി ദൈവം എപ്പോഴും കൂട്ടിനുള്ളതുകൊണ്ടാണ് നാം ജീവിതത്തിൽ ഓരോരോ വിഷയങ്ങൾ നേടിയെടുക്കുന്നത്. ഇക്കാര്യം നാം വെറുതെ അനുസ്മരിച്ചാൽ പോലാ, അനുദിനം ദൈവത്തോടു നന്ദിയുള്ളവരായിരിക്കുകയും വേണം.
അത്യുന്നതനായ ദൈവത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന നമ്മൾ "കർത്താവിനോട്, എന്റെ സങ്കേതവും എന്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും' എന്നു പറയണമെന്നു ബൈബിളിൽ സങ്കീർത്തകൻ (സങ്കീത്തനം 91) നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. നാം അങ്ങനെ ചെയ്യുന്പോൾ എന്താണു സംഭവിക്കുക?
സങ്കീർത്തകൻ പറയുന്നു: "അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനിൽക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും. അവൻ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാൻ അവനെ സംരക്ഷിക്കും' (സങ്കീർത്തനം 91:14). അതെ, നന്ദിയുള്ളവരായി ദൈവത്തോട് സ്നേഹത്തിൽ നാം ഒട്ടിനിൽക്കുന്പോൾ നമുക്കൊന്നിനും കുറവുണ്ടാവുകയില്ല; നമുക്കാരെയും ഭയപ്പെടേണ്ടി വരികയും ചെയ്യില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
പിൻകാഴ്ചകൾക്ക് ചെറിയ കണ്ണാടി
നമുക്ക് ദൈവം നൽകുന്ന നാളെകളിൽ തിന്മ വെടിഞ്ഞു നന്മ ചെയ്തു ജീവിക്കുവാൻ സാധിച്ചാൽ നമ്മുടെ ജീവിതം ധന്യമായി. അപ്പോൾ ന
സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിച്ചാൽ
ഈ ജീവിതത്തിലും മരണാനന്തര ജീവിതത്തിലും നാം സന്തോഷമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എളുപ്പവഴി സന്തോഷത്തിലും സ
ചോദിച്ചതിലുമധികം ലഭിച്ചപ്പോൾ
മനുഷ്യരായ നമുക്കെല്ലാവർക്കും ദൈവം മനസ്സാക്ഷി തന്നിട്ടുണ്ട്. ആ മനസ്സാക്ഷിയാകട്ടെ ദൈവത്തിന്റെ സ്വരമാണു താനും. പക്ഷേ,
മനസ് ആനന്ദനൃത്തം ചെയ്യാൻ
ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറിനെയും ഗ്രീക്ക് തത്വചിന്തകനായ ഡയോജനിസിനെയുംകുറിച്ച് ഒരു കഥയുണ്ട്. ആ കഥ പ
നാം ദൈവ വിശ്വാസികളോ?
യൂറോപ്യൻ രാജ്യങ്ങളിലെ മൊത്തമായ കണക്കെടുത്താൽ അവിടെ ഇരുപതു ശതമാനം പേർക്ക് ഒന്നുകിൽ ദൈവവിശ്വാസമില്ല, അല്ലെങ്കി
പരസ്പരം നിഴലായി മാറുന്പോൾ
ഭാര്യാഭർത്താക്കൻമാർക്കു പരസ്പരം നിഴലായി കാണുവാൻ സാധിക്കുമോ? വിവാഹശേഷം അവർ ഏക ശരീരമല്ലേ? അപ്പോൾപ്പിന്നെ അവർ
ദൈവം തന്നുവിട്ട കത്തിലുള്ളത്
നഗരത്തിൽ താമസിക്കുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ ഭർത്താവും ഭാര്യയും ഏക മകനും മാത്രം. എല്ലാവർഷവും വേനൽ അവധിക്കാലത്
നാം അറിയുന്നതിനുമപ്പുറം
തത്വചിന്തകൾ, മിസ്റ്റിക്, ആധ്യാത്മിക ഗുരു എന്നീ നിലകളിൽ പ്രശോഭിച്ച റഷ്യക്കാരനാണ് ജോർജ് ഇവാനോവിക് ഗുർദ്ജെഫ് (1866-19
മരിച്ച മനുഷ്യന്റെ ഹൃദയസ്പന്ദനം
കവി, ചെറുകഥാകൃത്ത്, സാഹിത്യനിരൂപകൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശോഭിച്ചിട്ടുള്ള ഒരു അമേരിക്കൻ എഴുത്തുകാരനാണ് എഡ്ഗാ
ജീവിതത്തെ നേരിടാനുള്ള തയാറെടുപ്പ്
ബിൽ വാട്ടർന്യൻ എന്ന അമേരിക്കൻ ചിത്രകാരന്റെ ഭാവന ജൻമംനൽകിയ കാർട്ടൂണ്‍ പരന്പരയാണ് "കാൽവിൻ ആൻഡ് ഹോബ്സ്’. 1985 നവംബർ
ഏറെ വിചിത്രമായ ഒരു കാര്യം
ആര് എന്തു നല്ലകാര്യം ചെയ്താലും അതിലെല്ലാം കുറ്റംകണ്ടുപിടിക്കുന്ന മനുഷ്യർ എല്ലായിടത്തും എല്ലാക്കാലങ്ങളിലുമുണ്ട്
<
രക്ഷിക്കുന്നവനായ ദൈവം
അഡോൾഫ് ഹിറ്റ്ലർ (1889-1945). 1933 മുതൽ 1945 വരെ ജർമനിയിൽ സ്വേച്ഛാധിപതിയായി ഭരണം നടത്തിയ ആളാണ് നാസി പാർട്ടിയുടെ ഈ അനി
അധ്വാനം ആരാധനയാകുന്പോൾ
കഠിനാധ്വാനികളെ ആദരിച്ചിരുന്ന ഒരു രാജാവായിരുന്നു രണാചര്യ. ഒരിക്കൽ അദ്ദേഹം തന്റെ ചില സേവകരെ വിളിച്ച് അവരോടു പറഞ്ഞ
സ്നേഹത്തിന്റെ കിരീടം
രണ്ടാം ലോകമഹായുദ്ധകാലത്തു നിന്ന് ഒരു കഥ. ഡിസംബർ 20, 1943. അന്ന് അമേരിക്കൻ ബോംബർ പൈലറ്റായ ചാർളി ലെസ്റ്റർ ബ്രൗണിന് (1922-2008) 21
സ്വർഗത്തിലെ പൗരത്വം ഉറപ്പുവരുത്താൻ
1999 ഏപ്രിൽ 20. അന്നാണ് അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്തെ കൊജൂബൈൻ ഹൈസ്കൂളിൽ ഹൃദയഭേദകമായ ഒരു കൂട്ടക്കൊല നടന്നത്.
സ്നേഹംമൂലം സ്വാതന്ത്ര്യം
ബൈബിൾ കഴിഞ്ഞാൽ 19-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം വിറ്റഴിയപ്പെട്ട പുസ്തകമായിരുന്നു "അങ്കിൾ ടോംസ് കാബിൻ' എന്ന നോവൽ. അമേരി
ഹൃദയത്തിൽ സന്പന്നരാകുന്പോൾ
ടോം ഷ്റെയ്ഡർ എന്ന ഒരു അമേരിക്കൻ എഴുത്തുകാരൻ പറയുന്ന ഒരു സംഭവകഥ.
ഒഹായോ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിലാ
കൊട്ടാരം പണിയുന്ന രണ്ടുപേർ
കൊട്ടാരം പണിയുന്ന രണ്ടുപേർ. ഒരാൾ കടൽത്തീരത്തും മറ്റൊരാൾ അംബരചുംബിയായ ഓഫീസിലും. കടൽത്തീരത്തു കൊട്ടാരം പണിയുന്ന
ആത്മധൈര്യം ചോരാതെ പിടിച്ചുനിൽക്കാൻ
ജേർണലിസ്റ്റ്, നോവലിസ്റ്റ്, ചെറുകഥാകൃത്ത്, സ്പോർട്സ്മാൻ എന്നിങ്ങനെ വിവിധ രീതികളിൽ പ്രശോഭിച്ച ഒരു അസാധാരണ പ്രതിഭയായി
ആർക്കാണു സഹായം നൽകേണ്ടത്?
പ്രഗത്ഭനായ പ്രസംഗകനും കവിയും ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതനുമായിരുന്നു ജോർജ് ഹെർബർട്ട് (1593-1633). വെയിൽസിലെ മണ്
ഏറ്റവും ശുദ്ധമായ പശ്ചാത്താപം
ഇരുപതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ട പുസ്
ഒരു ആധ്യാത്മിക ബൂട്ട് ക്യാന്പ്
1982ൽ പുറത്തിറങ്ങിയ ‘ആൻ ഓഫീസർ ആൻഡ് എ ജന്റിൽമാൻ’ എന്ന സിനിമ ആ വർഷത്തെ ഏറ്റവും നല്ല ഹോളിവുഡ് ചലച്ചിത്രമായി കരുതപ
ഒരു നിധിയന്വേഷണ കഥ
അമേരിക്കൻ എയർഫോഴ്സിലെ ഒരു ഫൈറ്റർ പൈലറ്റായിരുന്നു ഫോറസ്റ്റ് ഫിൻ (1930-2020). വിയറ്റ്നാം യുദ്ധത്തിൽ വിശിഷ്ട സേവനം കാഴ്ചവ
വാക്കിലും പ്രവൃത്തിയിലും പ്രോത്സാഹനം
ഭാരതത്തിന്റെ അഭിമാനമായ രവീന്ദ്രനാഥ ടാഗോറി(1861-1941)നെക്കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. കവിയും ചെറുകഥാകൃത്
പാതവക്കുകളിൽ വീണുപോകുന്നവർ
ഓരോരോ കാരണങ്ങളാൽ ജീവിതത്തിന്റെ വഴിവക്കിൽ വീണുകിടക്കുന്നവർ എല്ലാ രാജ്യങ്ങളിലും സമൂഹങ്ങളിലുമുണ്ട്. അവരിൽ പല
ദി റിമാർക്കബിൾ റോക്കറ്റ്
പ്രസിദ്ധ ഐറീഷ് കവിയും നാടകകൃത്തും കഥാകാരനുമായ ഓസ്കർ വൈൽഡ് എഴുതിയ ഒരു ചെറുകഥയാണ് ‘ദി റിമാർക്കബിൾ റോക്കറ്റ്’. ഒരു
ദുരിതമഴ പെയ്യുന്പോൾ
വീട്ടുകാരോടും നാട്ടുകാരോടും പറയാതെയാണു ‘നൈറ്റ് ബേർഡ്’ എന്നു സ്വയം വിളിക്കുന്ന ജയ്ൻ മാർസേവ്സ്കി അമേരിക്കയിലെ ഏറ്റവും
ദൈവം നീട്ടിത്തരുന്ന കൈകൾ
സ്കോട്ട്ലൻഡിലെ ആബർഡീൻ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പലും വൈസ്ചാൻസലറുമായിരുന്നയാളാണ് ജോർജ് ആഡം സ്മിത്ത് (1856-1942). കോ
നമുക്ക് നവജീവൻ നൽകുന്ന പുണ്യം
പുരാതന ഗ്രീസിലെ ഒരു കവിയായിരുന്നു ഹീഡിയസ്. ബി.ഡി. 750നും 650നും ഇടയിൽ ജീവിച്ചിരുന്ന അദ്ദേഹം പ്രശസ്ത ഗ്രീക്ക് കവിയായ ഹ
അറ്റുപോയ കണ്ണികൾ വിളക്കിച്ചേർക്കുന്ന കാലം
ലോകം മുഴുവനും ജനുവരി ഒന്നിനു പുതുവത്സരപ്പിറവി ആഘോഷിക്കുന്പോൾ ചൈനക്കാരും പുതുവത്സരം ആഘോഷിക്കും. ജനുവരി ഒന്നു മുതൽ
Latest News
എറണാകുളം നഗരത്തിൽ കൊലപാതകം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ
Latest News
എറണാകുളം നഗരത്തിൽ കൊലപാതകം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തി
ആഭരണങ്ങൾ കൈക്കലാക്കി വിഷംനൽകി കൊല്ലാൻ ശ്രമം;അഭിഭാഷകനെതിരെ പരാതി
മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് താഴ്ന്നു; ആശങ്കയൊഴിഞ്ഞെന്ന് മന്ത്രി റോഷി
സ്വർണക്കടയിൽ ഇടിച്ചുകയറി കാട്ടുപന്നി; ഗ്ലാസുകള്‍ തകര്‍ത്തു
കിഫ്ബിയെ തകർക്കാൻ ഇഡിയുടെ ശ്രമം; അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top