Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അഗ്രിയും ആക്രിയും ചേർന്നൊരു ശുദ്ധ ജീവിതം
പ്രളയത്തിന്റെ തിരുശേഷിപ്പായി മാറിയ ചേക്കുട്ടി പാവയ്ക്ക് എന്തു ചന്തമാണല്ലെ. പ്രായമായവര്‍ക്കിടയില്‍ വെട്ടമായ അമ്മൂമ്മത്തിരിക്കും ഭിന്നശേഷിക്കാരുടെ കരവിരുതില്‍ ഒരുങ്ങുന്ന വിത്തുപേനയ്ക്കുമുണ്ട് ഒരു പോസിറ്റീവ് വൈബ്. ആ വൈബ് ഇതാ ഇപ്പോ കൃഷിയിലും വേസ്റ്റ് മാനേജ്മെന്റിലും എത്തിയിരിക്കുന്നു. ഈ ആശയങ്ങളുടെയൊക്കെ ഉടമ ലക്ഷ് മിയുടെ ഭാഷയില്‍ ആക്രിക്കള്ച്ചറിലും(വേസ്റ്റ് മാനേജ്മെന്റ്) അഗ്രികള്‍ച്ചറിലും (കൃഷി). ഇന്റീരിയര്‍ ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, പ്രോഡക്റ്റ് ഡിസൈനിംഗ് എന്നിങ്ങനെ ഡിസൈനിംഗിന്റെ എല്ലാ മേഖലകളും ലക്ഷ്മിക്ക്് ഇഷ്ടമാണ്. ആ മേഖലകളിലാക്കെ കൈവച്ചിട്ടുമുണ്ട്. വെറുതെ ഒരു ഡിസൈനര്‍ എന്നതങ്ങ് മാറ്റിപ്പിടിച്ച് സാമൂഹിക സംരംഭകയായിരിക്കുകയാണ് എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം സ്വദേശി ലക്ഷ്മി എന്‍. മേനോന്. ദി പ്യുവര്‍ ലിവിംഗ് എന്നു പേരിട്ടിരിക്കുന്ന സംരംഭത്തിന് പര്യായമാകുന്ന പ്രവര്‍ത്തനങ്ങളിലൂടെ.
അമ്മൂമ്മത്തിരിയിലൂടെ ഇത്തിരി വെട്ടം
അമ്മൂമ്മ ഭവാനിയമ്മയ്ക്ക് പ്രായമേറി വന്നപ്പോഴാണ് ലക്ഷമി ഒരു കാര്യം ശ്രദ്ധിച്ചത്. പ്രായമാകുന്തോറും ഒന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കേണ്ടി വരും. അത് അത്ര നല്ല കാര്യമല്ല. അങ്ങനെയാണ് വിളക്കു തിരികള്‍ നിര്‍മിക്കുന്നതിലേക്ക് അമ്മൂമ്മയെയും പ്രായമായവരെയും ലക്ഷ്മി എത്തിച്ചത്.ഇപ്പോള്‍ ധാരാളം അമ്മൂമ്മമാരും അപ്പൂപ്പന്മാരും അമ്മൂമ്മത്തിരിയുടെ ഭാഗമാണെന്ന് ലക്ഷ്മി പറഞ്ഞു. മഷി തീരുമ്പോള്‍ എറിഞ്ഞു കളയുന്ന പ്ലാസ്റ്റിക് പേനകളുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. ആ ചിന്തകളാണ് ലക്ഷമിയെ വിത്തു പേനയിലേക്ക് എത്തിച്ചത്. എഴുത്തുകഴിഞ്ഞ് ഉപേക്ഷിക്കുന്പോൾ കടലാസ് പേനയുടെ ഉള്ളിലുള്ള വിത്ത് മണ്ണിൽ കിടന്ന് കിളിർക്കും.
ശാരീരിക വൈകല്യംമൂലം കഷ്ടപ്പെടുന്നവര്‍ക്കു കൈത്താങ്ങായി പേന നിർമാണം മാറി. വിത്തുപേനയ്ക്ക് കോര്പറേറ്റുകള്ക്കിടയിലാണ് ഡിമാന്‍ഡ്. ടാറ്റാ ഗ്രൂപ്പ്, കാസിനോ ഹോട്ടല്‍സ്, വിപ്രോ എന്നിവരൊക്കെ വിത്തുപേനയുടെ ഉപഭോക്താക്കളാണെന്നു ലക്ഷ്മി പറഞ്ഞു. “പ്രളയം പ്രതിസന്ധിയിലാക്കിയ ഒരു നാട്ടില്‍നിന്നു ചേക്കുട്ടിയെന്ന സുന്ദരിപാവ വിശ്വവിഖ്യാതമായി. ഇതോടെ പ്രതിസന്ധികളെ തരണം ചെയ്യാം എന്നൊരു ആത്മവിശ്വാസംകൂടിയാണ് മലയാളിക്കു കിട്ടിയത്’’ ലക്ഷ്മി പറയുന്നു.
പ്രളയകാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളോടുളള നന്ദിയും സ്നേഹവും അറിയിക്കാനും ലക്ഷ്മി മറന്നില്ല. “മത്സ്യത്തൊഴിലാളികള്‍ക്കായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് നല്കി. യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് 20000 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഒരുലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷ്വറന്‍സ് നടപ്പാക്കിയത്. സംഭാവന നല്കാന് താത്പര്യമുള്ളവരില്‍നിന്ന് 24 രൂപ വീതം സ്വീകരിച്ചാണ് അവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്’’ ലക്ഷ്മി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ബെഡ് നല്‍കാനായി ശയ്യ എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. തയ്യല്‍ കേന്ദ്രങ്ങളില്‍ ബാക്കിയാവുന്ന തുണി ഉപയോഗിച്ചാണ് ഇതു ചെയ്യുന്നത്. “ഒരു ജീന്‍സ് നമ്മള് വാങ്ങുന്ന രൂപത്തിലേക്ക് എത്തുമ്പോള്‍ 10000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ഒരിക്കല്‍ വായിച്ചിരുന്നു. അതെന്റെ മനസിലുണ്ടായിരുന്നു. ഒരു യാത്രയ്ക്കിടെ മണ്ണില്‍ കിടന്നുറങ്ങുന്ന ഒരു കുഞ്ഞിനെ കണ്ടപ്പോഴാണ് തയ്യല്‍ കേന്ദ്രങ്ങളില്‍ വെറുതെ കളയുന്ന തുണിയെക്കുറിച്ചും അന്നു വായിച്ച വാചകവും ഓര്‍ത്തത്. അങ്ങനെയാണ് ശയ്യയ്ക്ക് രൂപം കൊടുത്തത്.’’ ലക്ഷ്മി പറഞ്ഞു.
കരുതലിന്റെ കൊ-വീട്
കോവിഡ് ഭീതിയുടെ പേരാണെങ്കില്‍ കൊ-വീട് കരുതലിന്റെ പേരാണ്. പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് ലക്ഷ്മി തെളിയിക്കുകയാണ് കൊ-വീടിലൂടെ.ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിലാണ് ലക്ഷ്മി കൊ-വീട് എന്ന ആശയം കൊണ്ടുവന്നത്. ചെറിയ വീടുകള്‍ പേപ്പറിലോ കാര്‍ഡ് ബോര്‍ഡിലോ നിര്‍മിച്ച് അതില്‍ അരിയും പയറും നിറച്ച് ചുറ്റുമുള്ള പാവപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുക. അരിയും പയറും അവരുടെ വിശപ്പകറ്റും. വീടുകള്‍ കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടമായും ഉപയോഗിക്കാം.
ലോക്ക് ഡൗണ്‍ കാലത്തെ വെറുതെയിരിപ്പിനിടെ ഒരു ഹോബിയും. വീടുകളുടെ മിനിയേച്ചറുകള്‍ ലഭ്യമാകുന്ന ഒരു വെബ്സൈറ്റ് ഇതിനുവേണ്ടി തയാറാക്കിയിരുന്നു. ഈ കുഞ്ഞു വീടുകളിലൂടെ നിരവധി പ്പേര്‍ക്ക് കരുതലേകാന്‍ കഴിഞ്ഞെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോള്‍ അരിയും പയറും മാറി സോപ്പും ടവ്വലും പച്ചക്കറിവിത്തുകളുമാണ് കുഞ്ഞന്‍ വീടുകളിലൂടെ സമ്മാനിക്കുന്നത്. കൊ-വീടിലൂടെ മറ്റൊരു സന്തോഷവും ലക്ഷ്മിയെ തേടിയെത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചരിത്രവും സംസ്കാരവും സൂക്ഷിച്ചിരിക്കുന്ന ചെന്നൈയിലെ ദക്ഷിണ ചിത്ര മ്യൂസിയം അവരുടെ സുവനീറായി ഈ കൊ-വീടുകളെ തെരഞ്ഞെടുത്തിരിക്കുകയാണ്. അവര്‍ക്കായി കേരളത്തിലെ വീടുകളുടെ മിനിയേച്ചറുകള്‍ ചെയ്തു നല്കാന് ലക്ഷ്മിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കൈത്തറി ടു തൈത്തറി
കൈത്തറി ടു തൈത്തറി (ഹാന്‍ഡ് ലൂം ടു പ്ലാന്റ് ലൂം) ഈ വര്‍ഷത്തെ പരിസ്ഥിതിദിനത്തില്‍ പ്രകൃതിക്കുള്ള ലക്ഷ്മിയുടെ സമ്മാനം. ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളിലെ സന്ദര്‍ശനത്തിനിടയിലാണ് നൂല് എടുത്തതിനുശേഷം ഉപേക്ഷിച്ച കാര്‍ഡ് ബോര്‍ഡ് റോളുകള്‍ കൂട്ടിയിട്ടിരിക്കുന്നത് ലക്ഷ്മിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. “ഇത് ഇനി എന്തു ചെയ്യും?’’ എന്ന ചേദ്യത്തിന് “കത്തിച്ചുകളയും’’ എന്നായിരുന്നു മറുപടി. അതോടെ അതെല്ലാം വാരി വീട്ടിലെത്തിച്ച് മണ്ണ് നിറച്ച് മുറ്റത്തും പറമ്പിലുമൊക്കെയുള്ള കുറുന്തോട്ടിയും കറുകയും കീഴാര്‍ നെല്ലിയുമൊക്കെ നട്ടു. വേരുപിടിച്ചു കഴിയുമ്പോള്‍ കുഴിയെടുത്ത് നേരെ മണ്ണിലേക്കു വയ്ക്കാം. പ്രകൃതിക്കും ദോഷമില്ല ചെടിക്കും ദോഷമില്ല. കളയെ വിളയാക്കാം എന്ന ലക്ഷ്യത്തോടെ ലക്ഷ്മി നടപ്പാക്കിയിരിക്കുന്ന ആശയമാണ് “കളയല്ല കളയല്ലെ’’ എന്നത്.
മുറ്റത്തും പറമ്പിലുമൊക്കെയായി വളരുന്ന തഴുതാമയും ചെറൂളയും കയ്യോന്നിയും മുയല്ച്ചെവിയനും കളയാണെന്നു പറഞ്ഞ് പറിച്ചുകളയുന്നവരാണ് പലരും. കുട്ടികളാണെങ്കില്‍ ഇതിന്റെ പേരുപോലും കേട്ടിട്ടുണ്ടാവില്ല. ഈ വര്‍ഷം കര്‍ക്കിടകം എത്തുന്നതിനുമുമ്പ് പത്തു ചെടികളെ പരിചയപ്പെടുത്തുകയാണു “കളയല്ല കളയല്ലെ’’ എന്ന കാന്പെയിനിലൂടെ. ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഒരു ചെടിയും ചെടിയെക്കുറിച്ചുള്ള വിവരങ്ങളും അതുപയോഗിച്ചുള്ള റെസിപ്പികളും പോസ്റ്റ് ചെയ്യും. പോസ്റ്റ് ചെയ്യുന്ന ചെടിയുടെ ചിത്രം നോക്കി കുട്ടികള്‍ക്ക് അവരുടെ പറമ്പില്‍നിന്ന് ഈ ചെടിയെ കണ്ടെത്താം.
മാതാപിതാക്കളോടോ അപ്പൂപ്പനോടോ അമ്മൂമ്മയോടോ ഒക്കെ ചോദിച്ച് ചെടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ശേഖരിക്കണം. ഇതുവഴി പുതുതലമുറയ്ക്കും ഇത്തരം കാര്യങ്ങള്‍ പരിചിതമാകുമെന്ന് ലക്ഷ്മി അഭിപ്രായപ്പെടുന്നു.ഇതോടൊപ്പം മറ്റൊരു പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് ലക്ഷ്മി. ഇങ്ങനെ നട്ടുവളര്‍ത്തുന്ന ചെടികളുടെ ഓണ്‍ലൈന്‍ വില്‍പ്പന. അതോടൊപ്പം അതുപയോഗിച്ചുണ്ടാക്കാവുന്ന ഉത്പന്നങ്ങളുടെ റെസിപ്പി ബുക്കും. എറണാകുളത്താണ് ആദ്യം ഈ പദ്ധതി നടപ്പാക്കുന്നത്. ഫാര്‍മസി (FARMACY) എന്ന പ്രതിരോധത്തിനും ആരോഗ്യത്തിനും വേണ്ടിയുള്ള പ്രോജക്ടിന്റെ ഭാഗമാണ് ഇതെന്നും ലക്ഷ്മി പറഞ്ഞു.
ബിഗ്ബിക്ക് ഒപ്പം
ഹോം സയന്‍സില്‍ ബിരുദം, ഫാഷന്‍ ഡിസൈനിംഗിലും ഇന്റീരിയര്‍ ഡിസൈനിംഗിലും ഡിപ്ലോമ, സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നു ജ്വല്ലറി ഡിസൈനിംഗ് എന്നിങ്ങനെ ഇഷ്ടപ്പെട്ട മേഖലകളിലെല്ലാം പഠനവും നടത്തിയിട്ടുണ്ടെന്നു ലക്ഷ്മി പറയുന്നു. ലക്ഷ്മി ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ 2008-ലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.കോഴിക്കോട് ജില്ലയിലെ ഇരിങ്ങലിലുള്ള സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന്റെ ഡിസൈനിംഗ്, കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ, ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക് ആദരവര്‍പ്പിച്ച് വരദക്ഷിണ കള്‍ച്ചറല്‍ ഫാഷന്‍ ഷോ എന്നിവയെല്ലാം ലക്ഷ്മിയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.
എം.മുകുന്ദന്റെ പ്രവാസം എന്ന നോവലിന്റെ കവര്‍ പേജ് ഹേ ആര്‍ട്ട് (വൈക്കോല്‍ ഉപയോഗിച്ചുള്ള ഡിസൈനിംഗ്) കലാകാരന്മാരെ ഉപയോഗിച്ച് ചെയ്തതും ശ്രദ്ധനേടിയിരുന്നു. സ്റ്റാര്‍പ്ലസില്‍ അമിതാഭ് ബച്ചന് അവതാരകനായി എത്തിയിരുന്ന ആജ് കി രാത് ഹൈ സിന്ദഗി എന്ന ഷോയിലും ലക്ഷ്മിയുടെ കഥ കൈയടി നേടിയിരുന്നു.
നൊമിനിറ്റ ജോസ്
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
കാര്യം കാണാൻ കഴുത
ഒരു ലിറ്റര്‍ കഴുതപ്പാലിനു വിപണിയില്‍ 5,000 മുതല്‍ 7,000 രൂപ വരെ വില. നഷ്ടത്തിലേക്കു പോയ അച്ഛന്റെ പശുവളർത്തലിനെ രക്
ചിറകുള്ള മോളി
ബാങ്ക് അക്കൗണ്ടിൽ കനപ്പെട്ട ബാലൻസ് ഒന്നുമില്ല, വലിയ കുടുംബസ്വത്തോ ബിസിനസോ ഒന്നുമില്ല, ബന്ധുക്കളൊന്നും അത്ര വലിയ സന
ലാറ്ററൻ ഹൃദയം
ലാറ്ററൻ ബസിലിക്ക, കത്തോലിക്കാ സഭയുടെ പ്രതീകം. രണ്ടര നൂറ്റാണ്ടു നീണ്ട മതപീഡനങ്ങൾക്കു ശേഷം റോമ്മാപുരിയിൽ ആദ്യമായി
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
Latest News
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
Latest News
എറണാകുളത്തു വീണ്ടും കോവിഡ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഐഎംഎ
എറണാകുളം-പാറ്റ്ന സമ്മർ സ്പെഷൽ വെള്ളിയാഴ്ചമുതൽ
ബിജെപി നടപ്പിലാക്കുന്നത് ഭരണഘടനയും മതനിരപേക്ഷതയും തകർക്കുന്ന നയങ്ങൾ: പ്രകാശ് കാരാട്ട്
ഇന്ത്യക്ക് തിരിച്ചടി; മലയാളി താരം എം.ശ്രീശങ്കര്‍ പാരിസ് ഒളിമ്പിക്സില്‍നിന്ന് പിന്മാറി
സ്വകാര്യബസിലും പരിശോധന; ഡ്രൈവർ മദ്യപിച്ചാൽ നടപടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top