കൊച്ചി: എറണാകുളം വൈപ്പിൻ ഗോശ്രീ ജംഗ്ഷനിൽ മത്സ്യക്കച്ചവടക്കാരുടെ പ്രതിഷേധം. അനധികൃത സ്റ്റാളുകൾ പൊളിക്കുന്നതിനെതിരെയാണ് പ്രതിഷേധം. താത്കാലികമായി നിർമിച്ച അഞ്ച് സ്റ്റാളുകളാണ് പൊളിച്ചു നീക്കിയത്.

ഹാർബറിലേക്ക് വഴി ഒരുക്കുന്നതിനായിട്ടാണ് സ്റ്റാളുകൾ പൊളിച്ചു നീക്കുന്നത്. നിത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയിലാണ് ഇത്തരത്തിലുള്ള പൊളിക്കൽ തീരുമാനങ്ങളെന്ന് മത്സ്യക്കച്ചവടക്കാർ പറയുന്നു.

ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തിയതിനുശേഷം മാത്രം ഈ നടപടികലേക്ക് കടക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ സജമാക്കിയിട്ടുണ്ട്.