തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്.

വിവിധ മേഖലകളിൽ സമഗ്ര സംഭാവനകള്‍ കാഴ്ചവച്ചവർക്കാണ് പുരസ്ക്കാരങ്ങള്‍ നൽകുന്നത്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്ക്കാരം പ്രഫ. എം.കെ.സാനുവിന് സമ്മാനിച്ചു. എം.കെ.സാനുവിന് വേണ്ടി ചെറുമകൻ അനീത് കൃഷ്ണനാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

കേരള പ്രഭ പുരസ്ക്കാരം കർഷകയായ ഭുവനേശ്വരി ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരം കലാമണ്ഡലം വിമലാ മേനോൻ ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരങ്ങള്‍ ഡോ. ടി. കെ. ജയകുമാർ, നാരായണ ഭട്ടതിരി, സഞ്ജു സാംസണ്‍, ഷൈജ ബേബി, വി.കെ. മാത്യൂസ് എന്നിവർക്ക് സമ്മാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ച യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.