തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കാകാമെന്നാണ് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിൽ പറയുന്നത്.

രാഷ്ട്രപതിയുടെ പോലീസ് മെഡലിനുവേണ്ടി കൂടിക്കാഴ്ച നടത്തിയെന്നാണ് സംശയം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എഡിജിപി ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണ്. സന്ദർശനലക്ഷ്യം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.

എഡിജിപി ഷാജൻ സ്കറിയയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഡിജിപി തള്ളി. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

എഡിജിപിക്കെതിരെ നടന്ന രണ്ട് അന്വേഷണങ്ങളുടെ റിപ്പോർട്ടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. സര്‍ക്കാരിന് ഇതില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.