തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗൺസിൽ. സർക്കാരിനെതിരെ കടുത്ത വിമ‍ർശനം ഉയർത്തി പണിമുടക്കിന് സജ്ജരാകാൻ സംഘടനാ നേതൃത്വം ആഹ്വാനം ചെയ്തു.

ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല. ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജോയിന്‍റ് കൗൺസിൽ വ്യക്തമാക്കി.