തിരുവനന്തപുരം: ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെയുണ്ടായ ഏകോപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് കെ.കെ.ശൈലജ. മാതൃകാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ വയനാട്ടില്‍ നടത്തിയതെന്ന് ശൈലജ പറഞ്ഞു.

നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ശൈലജ. വയനാട്ടിലെ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ കൊടുത്തു.

നാല് മന്ത്രിമാര്‍ വയനാട്ടില്‍ ക്യാന്പ് ചെയ്തു. ടി.സിദ്ദിഖ് ദുരന്തമുഖത്ത് മുഴുവന്‍ സമയത്തും പ്രവര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി വന്നിട്ടും അഞ്ചുപൈസ കേന്ദ്രം നല്‍കിയില്ലെന്ന് എംഎൽഎ വിമർശിച്ചു. ഇതിനെതിരേ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ഉയരണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.