മലപ്പുറം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ എസ്എഫ് ഐഒ വിളിച്ചുവരുത്തി മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപം കെ.സുരേന്ദ്രന്‍ തള്ളി.

വി.ഡി. സതീശൻ ദുരുദ്ദേശ്യത്തോടെ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. പ്രതിപക്ഷ ആരോപണം കൊണ്ട് ഉയർന്നു വന്ന കേസല്ല ഇത്. കേന്ദ്ര എജൻസികൾ അനേഷിച്ചു കണ്ടെത്തിയതാണ്. മാസപ്പടി കേസിൽ കോൺഗ്രസ് കാഴ്ച്ചക്കാർ മാത്രമാണ്.

തടസ ഹർജികൾ ഉണ്ടായത് കൊണ്ടാണ് കാലതാമസം ഉണ്ടായത്. മാസപ്പടി കേസിൽ കൂടുതൽ പേരുകൾ പുറത്തുവരും. എന്നാൽ ഒരിടത്തും ബിജെപി നേതാക്കളുടെ പേര് പുറത്ത് വരില്ല. കരിമണൽ കർത്തയുടെ കൈയിൽ നിന്ന് പണം വാങ്ങാത്തത് ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പുനർജനി കേസിൽ എന്താണ്‌ സതീശനെ പിണറായി പോലീസ് ചോദ്യം ചെയ്യാത്തത്. ഡീൽ പിണറായിയും - സതീശനും തമ്മിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.