ന്യൂഡൽഹി: ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തിൽ ബഹുദൂരം മുന്നിലായിരുന്ന കോൺഗ്രസ് ഇപ്പോൾ പിന്നിലാണ്.

വോട്ടെണ്ണൽ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ബിജെപി 50 സീറ്റിലും ബിജെപി 35 സീറ്റിലും മറ്റുള്ളവർ അഞ്ചു സീറ്റിലും ലീഡു ചെയ്യുകയാണ്. ജാട്ടു മേഖലയിൽ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. മൂന്നു റൗണ്ട് വോട്ടുകളാണ് ഇപ്പോൾ എണ്ണിക്കഴിഞ്ഞിരിക്കുന്നത്.

കോൺഗ്രസിനായി ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടും ജെജെപിയുടെ ദുഷ്യന്ത് സിംഗ് ചൗട്ടാലയും ദിഗ്‌വിജയ് സിംഗ് ചൗട്ടാലയും പിന്നിലാണ്.

ലീഡ് നിലയിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നതോടെ മുൻ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വീട്ടിലെ ആഘോഷങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.