തിരുവനന്തപുരം: പ്രതിപക്ഷം മുഖ്യമന്ത്രിയെ അഴിമതിക്കാരനാക്കിയെന്നും ഇതിന് നേതൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്നും എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. പ്രതിപക്ഷം ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുകയാണ്.

തിങ്കളാഴ്ച പ്രതിപക്ഷം നിയമസഭയില്‍ ഉണ്ടാക്കിയ പ്രശ്നങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡയസിൽ കയറിയ എംഎൽഎമാർക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണ്.

ജി.കാർത്തികേയന്‍റെ റൂളുംഗിന് എതിരായി സഭയിൽ ഇടപെട്ടതിന്‍റെ പേരിൽ ജെയിംസ് മാത്യുവിനേയും ടി.വി.രാജേഷിനേയും സസ്പെന്‍ഡ് ചെയ്ത കീഴ്വഴക്കമുണ്ട്. വാച്ച് ആൻഡ് വാർഡ് തടഞ്ഞില്ലായിരുന്നുവെങ്കിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറെ കൈയേറ്റം ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.