കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവരെ കുറ്റവിമുക്തനാക്കിയെന്ന വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാനത്തുടനീളമുള്ള സിപിഎം - ബിജെപി ബാന്ധവത്തിന്‍റെ ഭാഗമാണ് സുരേന്ദ്രന് അനുകൂലമായ വിധിയെന്ന് സതീശൻ വിമർശിച്ചു.

കേസിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെയായിരുന്നു. സർക്കാർ ആവശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ല. സംഘപരിവാർ - സിപിഎം കൂട്ടുകെട്ട് ഇതിൽനിന്ന് വ്യക്തമാണെന്നും സതീശൻ പറഞ്ഞു.

സംഘപരിവാർ കേരളത്തെക്കുറിച്ച് പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ മുഖ്യമന്ത്രിയിലൂടെ നടപ്പിലാക്കുകയാണ്. മുഖ്യമന്ത്രി പറയാത്ത കാര്യമാണ് പിആർ ഏജൻസി എഴുതി കൊടുത്തതെങ്കിൽ അവർക്കെതിരേ കേസെടുക്കാത്തതെന്താണെന്നും സതീശൻ ചോദിച്ചു.