ബംഗളൂരു: ഭൂമി കുംഭകോണത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ബിജെപി ലോകായുക്തയ്ക്ക് പരാതി നൽകി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.

ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റിന് അഞ്ച് ഏക്കർ ഭൂമി അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടെന്നാണ് പ്രധാന ആരോപണം.

മല്ലികാർജുൻ ഖാർഗെ, കർണാടക മന്ത്രി പ്രിയങ്ക് എം. ഖാർഗെ, രാഹുൽ എം. ഖാർഗെ, രാധാഭായ് എം. ഖാർഗെ, രാധാകൃഷ്ണ, കർണാടക മന്ത്രി എം.ബി.പാട്ടീൽ, ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. എസ്. സെൽവകുമാർ എന്നിവരെയാണ് പരാതി നൽകിയിരിക്കുന്നത്.