മലപ്പുറം: സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് പി.വി.അൻവർ എംഎൽഎ. ജുഡീഷ്യറിയിൽ മാത്രമാണ് ഇനി തനിക്ക് പ്രതീക്ഷയെന്ന് അന്‍വർ പ്രതികരിച്ചു.

തന്നെ കൊള്ളക്കാരനായി ചിത്രീകരിച്ചു. എല്‍ഡിഎഫ് വിട്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നാക്കുപിഴയാണ്.

പുറത്താക്കുന്നത് വരെ താന്‍ എല്‍ഡിഎഫില്‍ തുടരും. എല്‍ഡിഎഫ് പുറത്താക്കിയാല്‍ താന്‍ തറയിലിരിക്കുമെന്നും അൻവർ പറഞ്ഞു.

താന്‍ പ്രത്യാഘാതം ഭയക്കുന്നില്ല. സര്‍ക്കാര്‍ ചെലവില്‍ താന്‍ ഒരു പാരസെറ്റാമോള്‍ പോലും താന്‍ വാങ്ങിയിട്ടില്ല. സര്‍ക്കാരിന്‍റെ ഒരു ആനുകൂല്യവും തനിക്ക് വേണ്ട.

ഇങ്ങനെ പോയാൽ എൽഡിഎഫ് 25 സീറ്റിലൊതുങ്ങും. പലർക്കും കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും അൻവർ വിമർശിച്ചു.