ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്‍റെ മരണത്തിലെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അന്ന സെബാസ്റ്റ്യനെ ഒരുതരത്തിലും അപമാനിച്ചിട്ടില്ലെന്നും അന്നയുടെയോ കമ്പനിയുടെയോ പേര് പരാമർശിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ ആത്മശക്തി വളര്‍ത്തിയെടുക്കേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. കുട്ടികളെ പിന്തുണയ്ക്കുന്നതില്‍ കുടുംബത്തിന്‍റെ പ്രാധാന്യം എടുത്തു പറയാനാണ് താന്‍ ശ്രമിച്ചതെന്നും മന്ത്രി പറ‌ഞ്ഞു. കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അന്നയുടെ കുടുംബവും പ്രതിപക്ഷവും രംഗത്ത് എത്തിയിരുന്നു.

സമ്മർദ്ദം ഇല്ലാതെയാക്കാൻ ദൈവത്തെ ആശ്രയിക്കണമെന്നും സമ്മർദ്ദങ്ങളെ മറികടക്കാൻ കുടുംബവും കുട്ടികൾക്ക് വഴി പറഞ്ഞു കൊടുക്കണമെന്നാണ് ധനമന്ത്രി പറഞ്ഞത്. ചെന്നൈയിലെ സ്വകാര്യ കോളജിൽ നടന്ന പരിപാടിയിലായിരുന്നു വിവാദ പ്രസ്താവന.