ഇംഫാൽ: മണിപ്പൂർ ഉപഭോക്തൃകാര്യ മന്ത്രി എൽ. സുസിന്ദ്രോയുടെ പേഴ്‌സണൽ അസിസ്റ്റന്‍റിനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വസതിക്ക് സമീപം വച്ചാണ് സംഭവം.

എസ്. സോമോറെൻഡ്രോ(43)യെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിന്‍റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി ബിഷ്ണുപൂർ ജില്ലയിലെ മുൻ ചീഫ് സെക്രട്ടറി ഒയിനം നബകിഷോറിന്‍റെ വസതിക്ക് നേരെ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഭവം. വെടിവയ്പ്പിൽ ആളപായമില്ല.