തിരുവനന്തപുരം: ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്ത് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗ് ഫൈനലില്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ റോയല്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇതോടെ 18 റൺസിന്‍റെ തകർപ്പൻ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ഫൈനലിൽ പ്രവേശിച്ചു. നാല് ഓവറില്‍ 18 റണ്‍ണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തുകയും 43 പന്തില്‍ നിന്നും 55 റണ്‍സ് നേടുകയും ചെയ്ത അഖില്‍ സ്കറിയയാണ് കാലിക്കറ്റിന്‍റെ വിജയശിൽപ്പി.

16 ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന ശകതമായ നിലയില്‍ നിന്നാണ് ട്രിവാന്‍ട്രം തോല്‍വിയിലേക്ക് വഴുതി വീണത്. ട്രിവാൻഡ്രത്തിനായി റിയ ബഷീറും (40 പന്തിൽ 69), ഗോവിന്ദ് പൈയും (54 പന്തിൽ 68) അർധസെഞ്ചറി നേടിയെങ്കിലു ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

കാലിക്കറ്റിനുവേണ്ടു അഖില്‍ സ്‌കറിയ(55) റോഹന്‍ കുന്നുമ്മല്‍(64) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ട്രിവാൻഡ്രത്തിനായി ടി.എസ്.വിനിൽ രണ്ടു വിക്കറ്റു വീഴ്ത്തി. ഓള്‍ റൗണ്ടര്‍ പ്രകടനം കാഴ്ചവച്ച കാലിക്കറ്റിന്‍റെ അഖില്‍ സ്കറിയായെ കളിയിലെ താരമായി തെരഞ്ഞെടുത്തു.