തിരുവനന്തപുരം: ഓണസമ്മാനമായി തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണിവ.

29ന് തിരുവനന്തപുരത്തുനിന്നുള്ള സർവീസിലും 30 മുതൽ കണ്ണൂരിൽ നിന്നുള്ള സർവീസിലും പുതിയ കോച്ചുകളുണ്ടാകും. ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരം ആയത്.

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി, എറണാകുളം - ബംഗളൂരു ഇന്‍റർസിറ്റി എന്നിവയുടെ കോച്ചുകൾ മാറുന്നതും റെയിൽവേയുടെ പരിഗണനയിലുണ്ട്.