തിരുവനന്തപുരം: നടൻ നിവിന്‍ പോളിക്കെതിരായ ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴിയെടുത്തു. ആലുവയില്‍വച്ചാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.

ദുബായിയിൽവച്ച് നടൻ നിവിൻ പോളിയും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നാണ് ആരോപണം.

അതേസമയം യുവതിയുടെ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക് പരാതി നല്‍കി നൽകിയിട്ടുണ്ട്.

കേസില്‍ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറില്‍ കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്‌പോര്‍ട്ട് ഹാജരാക്കുമെന്നും നിവിന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിന്‍ പരാതിയുടെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ നിവിന് പിന്തുണയുമായി വിനീത് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലര്‍ച്ചെ വരെ നിവിന്‍ തന്‍റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും വിനീത് പ്രതികരിച്ചിരുന്നു.