തിരുവനന്തപുരം: മലപ്പുറം എസ്പി ഓഫീസിന് മുന്നിൽ പി.വി.അൻവർ നടത്തിയ സമരമടക്കമുള്ള വിഷയത്തെ കുറിച്ച് പരിശോധിച്ച് നിലപാട് പറയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിക്ക് മുകളിൽ ആരും വളരില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസിനെ വിമർശിക്കാൻ പാടില്ല എന്ന നിലപാട് സിപിഎമ്മിനില്ല. താനടക്കമുള്ളവർ പലപ്പോഴും പോലീസിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളും ആവശ്യത്തിനേ പാടുള്ളു എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.ശശിധരന്‍റെ വസതിക്ക് മുന്നിൽ പി.വി.അൻവർ എംഎൽഎ നടത്തിയ പ്രതിഷേധത്തിൽ പാർട്ടി അദ്ദേഹത്തിനോട് വിശദീകരണം ചോദിച്ചിരുന്നു. അൻവറിന്‍റെ പ്രതിഷേധം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാത്തിയെന്നാണ് സിപിഎം ജില്ലാ നേതൃത്യം വിലയിരുത്തുന്നത്.