ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി കല്ലാര്‍കുട്ടി പുഴയിൽ ഇറങ്ങിയ രണ്ട് വിനോദ സഞ്ചാരികൾ കുടുങ്ങി. പുഴയിലെ പാറക്കെട്ടിലാണ് ഇവർ കുടുങ്ങിയത്.

കല്ലാർകുട്ടി ഡാമിന്‍റെ ഷട്ടർ തുറന്നതോടെ വെള്ളം പുഴയിലേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്ന് പുഴയ‌ിൽ കുടുങ്ങിയ വിനോദ സഞ്ചാരികളുടെ ബഹളം കേട്ട് നാട്ടുകാരും ഡാം അധികൃതരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

അതിനിടെ ഇടുക്കി വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായി. ആലുവ-മുന്നാര്‍ ദേശീയപാതയിലായിരുന്നു സംഭവം. റോഡിലേക്ക് വീണ കല്ലും മണ്ണും നാട്ടുകാർ ചേർന്ന് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.