ഭോപ്പാൽ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് കൗമാരക്കാരിയുടെ ചിത്രങ്ങൾ മോർഫ് ചെയ്യുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് സംഭവം.

പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥന്‍റെ പ്രായപൂർത്തിയാകാത്ത മകനും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് രാഘവേന്ദ്ര തിവാരി പറഞ്ഞു. ഈ കുട്ടിയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്തത്.

നഴ്സിംഗ് വിദ്യാർഥിനിയായിരുന്ന കുട്ടിയെ പ്രതികൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായും പോലീസ് കൂട്ടിച്ചേർത്തു.