പാരീസ്: 100 ഗ്രാം ഭാരം കൂടിയതിന്‍റെ പേരിൽ വിനേഷ് ഫോഗട്ടിനെ ഒളിമ്പികിസ് ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെതിരെ താരം നൽകിയ അപ്പീലിൽ വിധി പറയാൻ മാറ്റി. സംഭവത്തിൽ രാജ്യാന്തര തർക്കപരിഹാര കോടതി വെള്ളിയാഴ്ച രാത്രി 9.30ന് വിധിപറയും.

പാരീസ് ഒളിമ്പിക്സിൽ 50 കിലോഗ്രാം ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അതിനാൽ വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ടാണ് വിനേഷ് അപ്പീൽ നൽകിയത്.

അപ്പീലിൽ കഴിഞ്ഞ ദിവസം തന്നെ വാദം പൂർത്തിയായിരുന്നു. എന്നാൽ അന്തിമ തീരുമാനമെടുക്കാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് താരത്തിന്‍റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനി നേരത്തെ പറഞ്ഞിരുന്നു. മികച്ച വിധി വരുമെന്ന പ്രതീക്ഷയിലാണെന്നും അഭിഭാഷകൻ അറിയിച്ചു.

സാധാരണയായി ഇത്തരം അപ്പീലുകളിൽ വിധി വരാൻ 24 മണിക്കൂറേ സമയം ഉണ്ടാകൂ. എന്നാൽ വിനേഷ് ഫോഗട്ടിന്‍റെ കാര്യത്തിൽ വിധി പറയുന്നത് പലതവണ മാറ്റിവെച്ചു. അതിന്‍റെ അർത്ഥം ഒളിമ്പിക്സ് ഒഫിഷ്യലുകൾ ഈ വിഷയം ഗൗരവമായി കാണുന്നുവെന്നാണ്.

കായിക കോടതിയിൽ ഇതിന് മുമ്പും പല കേസുകളും വാദിച്ചിട്ടുണ്ട്. എന്നാൽ വിജയിച്ച കേസുകൾ വളരെ കുറവാണ്. എന്നാൽ ഇത്തവണ ചരിത്രപരമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.