ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഐഎഎസ് കോച്ചിംഗ് സെന്‍ററിന്‍റെ ബേസ്മെന്‍റില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും കോടതി നോട്ടീസയച്ചു.

കനത്ത മഴയില്‍ റാവുസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിന്‍റെ ബേസ്മെന്‍റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മലയാളിയടക്കം മൂന്ന് വിദ്യാര്‍ഥികളാണ് മരിച്ചത്. കെട്ടിടത്തിന് എതിര്‍വശത്തുള്ള സ്ഥാപനത്തിനോ റോഡിലോ ശരിയായ ഡ്രെയിനേജ് സംവിധാനമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോച്ചിംഗ് സെന്‍ററിന് ബേസ്മെന്‍റില്‍ ലൈബ്രറി നടത്താനുള്ള അനുമതിയും ഉണ്ടായിരുന്നില്ല.
.