തിരുവനന്തപുരം: കെട്ടിട പെർമിറ്റ് ഇളവുകള്‍ക്ക് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. നേരത്തെ ഉയർന്ന തുക പെർമിറ്റ് ഫീസായി നൽകിയവർക്ക് ഇളവ് കഴിഞ്ഞ് ബാക്കി തുക തിരികെ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പണം നേരിട്ട് വാങ്ങാൻ ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല, ഓണ്‍ലൈനായിട്ടായിരിക്കും പണം തിരികെ നൽകുക. ഓണ്‍ലൈൻ വഴി അപേക്ഷ നൽകിയാൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കുട്ടിയ തീരുമാനം സംസ്ഥാന സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഉത്തരവിന് 2023 ഏപ്രിൽ 10 മുതൽ മുൻകാല പ്രാബല്യമുണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചത്.