ചങ്ങരംകുളം : മലപ്പുറം നരണിപ്പുഴയില്‍ പാലത്തില്‍ നിന്ന് ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് പരേതനായ സിദ്ദിക്കിന്‍റെയും ഫാത്തിമയുടേയും മകന്‍ ശിഹാബുദ്ധീന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

പാലത്തിന് മുകളില്‍ നിന്ന് ചാടിയ ശിഹീബുദ്ധീന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ശിഹാബ് ഒഴുക്കില്‍പ്പെടുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ചാടിയ നരണിപ്പുഴ സ്വദേശി സുബൈറും ഒഴുക്കില്‍ പെട്ടിരുന്നു. നാട്ടുകാര്‍ സുബൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ കാണാതാവുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഷിഹാബിന്‍റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.