കൊച്ചി: സ്കൂട്ടർ യാത്രക്കാരുടെമേൽ കാർ ചെളിതെറിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തെതുടർന്ന് അച്ഛനെയും മകനെയും റോഡിലൂടെ കാറില്‍ വലിച്ചിഴച്ചു കൊണ്ടുപോയതായി പരാതി.

ലോറി ഡ്രൈവറായ അക്ഷയ്, പിതാവ് സന്തോഷ് എന്നിവരെ കാര്‍ യാത്രക്കാര്‍ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് പരാതി. പരാതിയില്‍ കാര്‍ ഡ്രൈവര്‍ കറുകച്ചാല്‍ പൂവത്തുംമൂട്ടില്‍ ജോസഫ് ജോണിനെതിരെ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു.

സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന ജോസഫ് ജോണിന്‍റെ പരാതിയില്‍ അക്ഷയ്ക്കും കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്.

എറണാകുളം ചിറ്റൂര്‍ ഫെറിക്കു സമീപം കോളരിക്കല്‍ റോഡില്‍ ഞായറാഴ്ച രാത്രി 11 നായിരുന്നു സംഭവം. സ്കൂട്ടറില്‍ വീട്ടിലേക്കു വരികയായിരുന്ന അക്ഷയുടെയും സഹോദരി അനസയുടെയും ദേഹത്ത് ചെളിതെറിപ്പിച്ചതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഭവങ്ങളുടെ തുടക്കം.

കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം അക്ഷയ് ഡ്രൈവറുമായി കയര്‍ത്തു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ തങ്ങളെ കാര്‍ യാത്രക്കാരും പിന്തുടര്‍ന്നെത്തി വീടിന് സമീപത്ത് വച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് സഹോദരി അനസയുടെ മൊഴി.

ഇതോടെ പ്രകോപിതരായ അക്ഷയും പിതാവ് സന്തോഷും മറ്റു രണ്ടുപേരും ചേര്‍ന്ന് ചിറ്റൂര്‍ ഫെറി ജംഗ്ഷനില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.

ഇതിനിടെ കാറിലുണ്ടായിരുന്നവര്‍ തങ്ങളെ കൈയിലും കഴുത്തിലും പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോയെന്നാണ് അക്ഷയും സന്തോഷും നല്‍കിയ പരാതി.