ന്യൂഡൽഹി : ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. എല്ലാവർഷവും ദേശാടന പക്ഷികൾ വരുമ്പോൾ രോഗബാധ ഉണ്ടാകുന്നു. മുമ്പ് ഉള്ളതുപോലുള്ള വൈറസല്ല ഇത്തവണ വേറെ വൈറസാണ് ഉണ്ടായതെന്ന് മന്ത്രി ഡൽഹിയിൽ പറഞ്ഞു.

വൈറസിന്‍റെ ശക്തി കുറയുന്നത് വരെ ആലപ്പുഴയിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണയാകമാണെന്നും മന്ത്രി പറഞ്ഞു.