കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ വൻ ട്വിസ്റ്റ്. പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്നും പ്രമോദ് തന്‍റെ സുഹൃത്താണെന്നും താൻ ആർക്കും പരാതി കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

തനിക്ക് ആർക്കും പണം കൊടുക്കേണ്ട കാര്യമില്ല. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. പ്രമോദിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. വിവാദം ആരുണ്ടാക്കി എന്ന് അന്വേഷിക്കണമെന്നും ശ്രീജിത്ത് പറഞ്ഞു.

കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് പ്രമോദും കുടുംബവും ശ്രീജിത്തിന്‍റെ വീടിന് മുന്നിൽ സമരം ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ശ്രീജിത്തിന്‍റെ പ്രതികരണം. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പ്രമോദിനെ പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു.