ഇടുക്കി: ചിന്നക്കനാൽ സിങ്കുകണ്ടത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയുടെ പരാക്രമം. രാത്രിയിൽ ഇറങ്ങിയ കാട്ടാന സിങ്കുകണ്ടം സ്വദേശി ശ്യാമിന്‍റെ വീടിന്‍റെ വാതിൽ തകർത്തു. സംഭവസമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

പിന്നാലെ സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലിറങ്ങിയ ആന തെങ്ങ്, ഏലം തുടങ്ങിയ വിളകളും നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് വിവരം ആളുകൾ അറിഞ്ഞത്.