ന്യൂഡൽഹി : കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തി. ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽപ്രദേശിലെയും സിക്കിമിലെയും സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി.

മണിപ്പൂരിലെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം റിപ്പോർട്ടു തേടി. കരസേനാ മേധാവിയായി ചുമതലയേറ്റ ശേഷം ജനറൽ ദ്വിവേദിയുടെ ആദ്യ വടക്കുകിഴക്കൻ സന്ദർശനമാണിത്. പല സൈനിക ക്യാന്പുകളും സന്ദർശിച്ചു.

കിഴക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്‍റ് ജനറൽ ആർ.സി.തിവാരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.