തൃശൂര്‍: പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട 85 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയത്. വൈദ്യസഹായം നൽകിയ ശേഷം എല്ലാവരെയും വിട്ടയച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പെരിഞ്ഞനം കയ്പമംഗലം സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും, പോലീസും ഹോട്ടലിൽ പരിശോധന നടത്തി.

സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചതായും തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.