തൃശൂർ: രാമവർമപുരം പോലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ഇൻസ്പെക്ടർ അപമര്യാദയായി പെരുമാറിയെന്ന് പരാതി. ആംഡ് പോലീസ് ഇന്‍സ്പക്ടര്‍ക്കെതിരെയാണ് പരാതി.

മേയ് 17ന് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ആംഡ് റിസർവ് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ഓഫീസിലേക്ക് വിളിച്ചുവരുത്തി ഇന്‍സ്പക്ടര്‍ മോശമായി സംസാരിച്ചു.

പിന്നീട് തൊട്ടടുത്ത ദിവസങ്ങളിലും ഇതാവര്‍ത്തിച്ചെന്നും വനിതാ ഉദ്യോഗസ്ഥ പറഞ്ഞു. സംഭവത്തിൽ പോലീസ് അക്കാദമിയുടെ ഡയറക്ടർക്ക് പരാതി കൈമാറുകയും ആഭ്യന്തര അന്വേഷണസമിതി അന്വേഷണം ആരംഭിച്ചു.

സമിതിയുടെ റിപ്പോര്‍ട്ട് ഡയറക്ടര്‍ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും.