ധാക്ക: ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനറിനെ കോൽക്കത്തയിൽ കൊലപ്പെടുത്തിയത് ഇദ്ദേഹത്തിന്‍റെ ഉറ്റസുഹൃത്തായ അക്തറുസ്‌സമാൻ ഷഹീൻ ആണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്‌സമാൻ ഖാൻ.

ഏപ്രിൽ 30ന് അക്തറുസ്‌സമാൻ ഇന്ത്യയിലെത്തിയിരുന്നു. മേയ് പത്തിന് ബംഗ്ലാദേശിൽ എത്തി. തുടർന്ന് നേപ്പാളിലേക്കും അവിടെ നിന്ന് ദുബായിലേക്കും പോയി. ദുബീയിൽ നിന്ന് പ്രതി ന്യുയോർക്കിലേക്ക് കടന്നതായാണു സംശയം.

അക്തറുസ്‌സമാനെ നിയമത്തിനു മുന്നിലെത്തിക്കാനാണു ശ്രമമെന്നു പിടിഐയ്ക്കു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ഇന്ത്യ, നേപ്പാൾ, യുഎസ് ഭരണകൂടങ്ങളുടെ സഹായം ഇതിനായി തേടി.

ഭരണകക്ഷിയായ അവാമി ലീഗിന്‍റെ എംപിയുടെ കൊലപാതകത്തിൽ കേസിൽ സിലിസ്ത റഹ്മാൻ എന്ന യുവതിയെ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ കാരണം ഉടൻ അനാവരണം ചെയ്യുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അക്തറുസ്‌സമാനെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരനെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് അക്തറുസ്‌സമാന്‍റെ സഹോദരനും കൊച്ചന്ദ്പുർ മുനിസിപ്പാലിറ്റി മേയറുമായ ഷാഹിദുസ്‌സമാൻ പറഞ്ഞു.

കുറ്റവാളികളെ കൈമാറുന്നതിനു യുഎസുമായി ബംഗ്ലാദേശിന് കരാറുകളില്ലാത്തതിനാൽ കുറ്റകൃത്യം നടന്ന ഇന്ത്യയിലേക്ക് പ്രതിയെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇരുരാജ്യങ്ങളുടെയും അന്വേഷണസംഘം നടത്തുന്നത്.