തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം സിപിഎം ഉറപ്പ് നല്‍കിയെങ്കില്‍ അവരോട് ചോദിക്കണം: എ.കെ. ശശീന്ദ്രൻ
തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനം സിപിഎം ഉറപ്പ് നല്‍കിയെങ്കില്‍ അവരോട് ചോദിക്കണം: എ.കെ. ശശീന്ദ്രൻ
Sunday, May 19, 2024 9:46 PM IST
കണ്ണൂര്‍: ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് എന്‍സിപി ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. ചര്‍ച്ചകള്‍ക്ക് ശേഷം ആയിരിക്കും തീരുമാനമെന്ന് ശശീന്ദ്രൻ അറിയിച്ചു.

ആവശ്യം അറിയിക്കാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് മുന്നണിയാണ്. കിട്ടിയാലും കിട്ടിയില്ലെങ്കിലും സന്തോഷത്തോടെ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യ‌ക്തമാക്കി.

തോമസ് കെ തോമസിന്‍റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാർട്ടിക്കകത്ത് ചർച്ചചെയ്തത് അറിയില്ല. മന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ്. പാര്‍ട്ടിക്കകത്ത് ഇത് ചര്‍ച്ച ചെയ്തിട്ടില്ല. സിപിഎം എന്തെങ്കിലും ഉറപ്പ് നല്‍കിയെങ്കില്‍ ചോദിക്കേണ്ടത് സിപിഎമ്മിനോടാണെന്ന് ശശീന്ദ്രൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<