കോല്‍ക്കത്ത: കൽക്കട്ട ഹൈ­ക്കോട­തി ജ­ഡ്­ജി അ­ഭി­ജി­ത് ഗം­ഗോ­പാ­ധ്യാ­യ സ്ഥാ­നം രാ­ജി­വച്ചു. ബി­ജെ­പി­യില്‍ ചേ­രു­ന്ന­തി­ന് മു­ന്നോ­ടി­യാ­യാ­ണ് തീ­രു­മാനം.

ഇ­ന്ന് രാ­വി­ലെ രാ­ജിക്ക­ത്ത് രാ­ഷ്­ട്ര­പ­തിക്കും ചീ­ഫ് ജ­സ്റ്റീനും കൈ­മാറി­യ ശേ­ഷ­മാ­ണ് രാ­ഷ്ട്രീ­യ പ്ര­വേ­ശ­ന­ത്തി­ന്‍റെ കാര്യം പ്ര­ഖ്യാ­പി­ച്ചത്. വ്യാ­ഴാ­ഴ്­ച­യാകും ബി­ജെ­പി­യില്‍ ചേ­രു­ക. താന്‍ ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പില്‍ മ­ത്സ­രി­ക്കണോ എ­ന്ന കാ­ര്യ­ത്തില്‍ തീ­രു­മാ­ന­മെ­ടു­ക്കേണ്ട­ത് ബി­ജെ­പി­യാ­ണെ­ന്നും മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രു­ടെ ചോ­ദ്യ­ങ്ങ­ളോ­ട് അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

തൃ­ണ­മൂല്‍ കോണ്‍­ഗ്ര­സി­നെ­തിരാ­യ പ­ല കേ­സു­ക­ളിലും വി­ധി പ­റ­ഞ്ഞി­ട്ടു­ള്ള ജ­ഡ്­ജി­യാ­ണ് ഗം­ഗോ­പാ­ധ്യാ­യ. ഇ­തി­ന് പി­ന്നാ­ലെ തൃ­ണ­മൂ­ല്‍ നേ­താ­ക്ക­ളു­മാ­യി പ­ലത­വ­ണ വാക്‌­പോ­രു­ണ്ടാ­യി­ട്ടുണ്ട്. സ്ഥാ­നം രാ­ജിവ­ച്ച് ഗം­ഗോ­പാ­ധ്യാ­യ രാ­ഷ്ട്രീ­യ­ത്തി­ലി­റ­ങ്ങാ­നു­ള്ള നീ­ക്ക­മാ­ണ് ന­ട­ത്തു­ന്ന­തെ­ന്ന് അ­ട­ക്കം തൃ­ണ­മൂല്‍ വി­മര്‍ശ­നം ഉ­ന്ന­യി­ച്ചി­രുന്നു.