കൊച്ചി: കാട്ടാ­ന വ­യോ­ധി­ക­യു­ടെ ജീ­വ­നെ­ടു­ത്ത സംം­ഭ­വ­ത്തില്‍ കോ­ത­മം­ഗല­ത്ത് ന­ടന്ന­ത് സ്വാ­ഭാ­വി­കമാ­യ പ്ര­തി­ഷേ­ധ­മെന്ന് പ്ര­തി­പ­ക്ഷ നേ­താ­വ് വി.ഡി.സ­തീ­ശന്‍. മൃ­ത­ദേ­ഹ­ത്തോ­ട് അ­നാ­ദര­വ് കാ­ണിച്ച­ത് പോ­ലീ­സാ­ണെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു.

മൃ­ത­ദേ­ഹം റോ­ഡി­ലൂ­ടെ വ­ലി­ച്ചിഴ­ച്ച് ആം­ബു­ലന്‍­സില്‍ ക­യ­റ്റി­ക്കൊണ്ടു­പോ­കു­ക­യാ­യി­രുന്നു. കി­രാ­തമാ­യ ന­ട­പ­ടി­യാ­ണ് പോ­ലീ­സി­ന്‍റെ ഭാ­ഗ­ത്തു­നി­ന്ന് ഉ­ണ്ടാ­യത്.

മാ­സ­പ്പ­ടി­യില്‍­നിന്നും സി­ദ്ധാര്‍ഥ­ന്‍റെ മരണത്തിൽനിന്നും ശ്ര­ദ്ധ തി­രി­ക്കാ­നാ­ണ് കോ­ത­മം­ഗല­ത്ത് പ്ര­തി­ഷേ­ധി­ച്ച ഡി­സി­സി പ്ര­സിഡന്‍റ് മു­ഹമ്മ­ദ് ഷി­യാ­സി­നെയും മാത്യു കു­ഴല്‍­നാ­ടന്‍ എം­എല്‍­എ­യേയും അ­റ­സ്റ്റ് ചെ­യ്­ത­തെന്നും സ­തീ­ശന്‍ വി­മര്‍­ശിച്ചു. കൊ­ല­പാ­ത­ക കേ­സി­ലെ പ്ര­തിക­ളെ അ­റ­സ്­റ്റ് ചെ­യ്­തതു­പോ­ലെ­യാ­ണ് സ­മ­ര­പ­ന്ത­ലി­ലെ­ത്തി ഇവരെ പി­ടി­കൂ­ടി­യ­ത്.

ഡി­സി­സി പ്ര­സി­ഡന്‍റിനെ ഒ­ന്ന­ര­മ­ണി­ക്കൂര്‍ ജീ­പ്പില്‍ ക­റ­ക്കിയ­ത് എ­ന്തി­നാണെ് പോ­ലീ­സ് വ്യ­ക്ത­മാ­ക്കണം. പൊലീസിനെ വിട്ട് പേടിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതിയോ എ­ന്നും സ­തീ­ശന്‍ ചോ­ദിച്ചു. മാത്യു കുഴല്‍നാടനോട് വ്യക്തിപരമായ വിരോധം തീര്‍ക്കാന്‍ കിട്ടുന്ന ഒരവസരവും മുഖ്യമന്ത്രി ക­ള­യി­ല്ലെന്നും സ­തീ­ശന്‍ ആ­രോ­പിച്ചു.