വ‌യനാട്: മൃഗവേട്ടയ്ക്കിടെ അഞ്ചംഗ സംഘത്തെ വനംവകുപ്പ് അധികൃതർ പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് സുഗന്ധഗിരിയിലെ തോട്ടങ്ങളിൽ നടത്തി‌യ പരിശോധനയിലാണ് അഞ്ചംഗ സംഘം പിടിയിലായതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

സംഭവത്തിൽ താമരശേരി സ്വദേശികളായ നൗഫൽ (32), മൊയ്തീൻ (42), സുഗന്ധഗിരി പ്ലാന്‍റേഷനിലെ ആന്‍റണി(52), അജിത്ത് (46), കോട്ടത്തറ സ്വദേശിയായ മനോജ് (38) എന്നിവരാണ് പിടിയിലായത്.

കേസിൽ കൂ‌ടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും പിടി‌യിലായവരെ ചേദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭിക്കുക‌യുള്ളൂവെന്നും അധികൃതർ പറഞ്ഞു.