തി­രു­വ­ന­ന്ത­പുരം: പൂ­ക്കോ­ട് വെ­റ്റിന­റി സര്‍­വ­ക­ലാ­ശാ­ല­ വി­സി­യുടെ ചുമ­തല ഡോ.പി­.സി.ശ­ശീ­ന്ദ്ര­നാ­ഥ­ന്. സര്‍­വ­ക­ലാ­ശാ­ല­യി­ലെ റി­ട്ട­യേര്‍­ഡ് പ്ര­ഫ­സ­റാ­ണ് ഇ­ദ്ദേ­ഹം.

വി­സി­ എം.ആര്‍.ശ­ശീ­ന്ദ്ര­നാഥനെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ പകരം ചുമതല ഇദ്ദേഹത്തിന് നൽകിക്കൊണ്ടുള്ള ചാന്‍­സി­ലര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാ­ന്‍റെ ഉ­ത്ത­ര­വിറ­ങ്ങി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സി­ദ്ധാര്‍ഥ­ന്‍റെ മരണത്തെ തുടർന്നാണ് ഗ­വര്‍­ണര്‍ വിസിയെ സസ്പെൻഡ് ചെയ്തത്. സി­ദ്ധാര്‍­ഥ­ന്‍റെ മ­ര­ണ­ത്തില്‍ ജു­ഡീ­ഷ്യല്‍ അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ട് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചി­ട്ടു­ണ്ടെന്നും ഗ­വര്‍­ണര്‍ അ­റി­യിച്ചിരുന്നു.

കാ­മ്പ­സില്‍വ­ച്ച് വി­ദ്യാര്‍­ഥി മൂ­ന്ന് ദിവ­സം ക്രൂ­ര­മാ­യി പീ­ഡി­പ്പി­ക്ക­പ്പെ­ട്ടിട്ടും സര്‍­വ­ക­ലാശാ­ല അ­ധി­കൃ­തര്‍ ഇ­ത­റി­ഞ്ഞി­ല്ലെ­ന്ന് പ­റ­യുന്ന­ത് ഗു­രു­ത­രമാ­യ വീ­ഴ്­ച­യാണ്. ഇ­തൊരു കൊ­ല­പാത­കം ത­ന്നെ­യാ­ണെന്നും സം­ഭ­വ­ത്തി­ന്‍റെ ഉ­ത്ത­ര­വാ­ദി­ത്വ­ത്തില്‍­നി­ന്ന് സര്‍­വ­ക­ലാ­ശാ­ല­യ്­ക്ക് ഒ­ഴി­ഞ്ഞ് മാ­റാന്‍ ക­ഴി­യി­ല്ലെന്നും ഗവർണർ പ്രതികരിച്ചിരുന്നു.