വ­യ­നാട്: പൂ­ക്കോ­ട് വെ­റ്റിന­റി കോ­ള­ജി­ലെ വി­ദ്യാര്‍­ഥി സി­ദ്ധാര്‍­ഥന്‍ ജീ­വ­നൊ­ടുക്കി­യ സം­ഭ­വ­ത്തി­ൽ മുഖ്യപ്രതി അഖിൽ പിടിയിലായെന്ന് കല്‍പ്പറ്റ ഡിവൈഎസ്‍പി ടി.എന്‍.സജീവൻ. സിദ്ധാർഥൻ ആള്‍­ക്കൂ­ട്ട വി­ചാ­ര­ണ­യ്­ക്ക് വി­ധേ­യനായെന്നും അദ്ദേഹം പറഞ്ഞു.

ഹോ­സ്­റ്റ­ലി­ലെ സ­ഹ­പാഠി­ക­ളാ­ണ് വി­ചാ­ര­ണ ന­ട­ത്തി­യ­ത്. വി­ചാ­ര­ണ­യ്­ക്ക് നേ­തൃത്വം നല്‍­കി­യ 12 പേരിൽ ഒരാളാണ് പിടിയിലായ അഖിൽ. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സു­ര­ക്ഷി­തമാ­യ ഒ­ളി­ത്താ­വ­ള­ത്തി­ലേ­ക്ക് നീ­ങ്ങു­ന്ന­തി­നി­ടെ പാ­ല­ക്കാ­ട്ട് വ­ച്ചാ­ണ് അഖിൽ പി­ടി­യി­ലാ­യ­ത്. കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.

ഫെബ്രുവരി 14ന് വാലന്‍റൈസ്ഡേ ദിനത്തിലാണ് സിദ്ധാർഥൻ ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.

കേസിൽ ആകെ 18 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്.