വ­യ­നാട്: പൂ­ക്കോ­ട് വെ­റ്റിന­റി കോ­ള­ജി­ലെ വി­ദ്യാര്‍­ഥി സി­ദ്ധാര്‍­ഥന്‍ ജീ­വ­നൊ­ടുക്കി­യ സം­ഭ­വ­ത്തി­ലെ പ്ര­ധാ­ന­ പ്ര­തി­ക­ളില്‍ ഒ­രാള്‍ പി­ടി­യില്‍. സു­ര­ക്ഷി­തമാ­യ ഒ­ളി­ത്താ­വ­ള­ത്തി­ലേ­ക്ക് നീ­ങ്ങു­ന്ന­തി­നി­ടെ പാ­ല­ക്കാ­ട്ട് വ­ച്ചാ­ണ് ഇ­യാള്‍ പി­ടി­യി­ലാ­യ­ത്. ഇ­യാ­ളു­ടെ പേ­ര് വി­വ­ര­ങ്ങള്‍ പോ­ലീ­സ് പുറ­ത്ത് വി­ട്ടില്ല.

ആ­ദ്യം കേ­സില്‍ പ്ര­തി ചേര്‍­ക്ക­പ്പെ­ട്ട­ 12 പേ­രില്‍ ഒ­രാ­ളാ­ണ് പി­ടി­യി­ലാ­യ­തെ­ന്നാ­ണ് വി­വരം. സി­ദ്ധാര്‍­ഥ് റാം­ഗിം­ഗി­ന് ഇ­ര­യാ­യെ­ന്ന് വ്യ­ക്ത­മാ­യ­തോ­ടെ 12 പേ­രെ കോ­ള­ജിൽനി­ന്ന് സ­സ്‌­പെന്‍­ഡ് ചെ­യ്­തി­രുന്നു. ഇ­തി­ന് പി­ന്നാ­ലെ ഇ­വര്‍ ഒ­ളി­വില്‍ പോ­കു­ക­യാ­യി­രുന്നു.

കഴിഞ്ഞ 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാർഥനെ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾ ക്രൂരമർദനത്തിന് ഇരയായ വിവരം പുറത്തുവന്നത്.

ഫെബ്രുവരി 14ന് വാലന്‍റൈസ്ഡേ ദിനത്തിലാണ് സിദ്ധാർഥൻ ആക്രമണത്തിനിരയായത്. സീനിയർ വിദ്യാർഥികളോടൊപ്പം നൃത്തം ചെയ്തതിനായിരുന്നു മർദനം.

കേസിൽ ആകെ 18 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. സംഭവത്തിൽ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്.