ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പത്തു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജ‌യം. എട്ടു സീറ്റുകളില്‍ ബിജെപി ജയിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയുടെ രണ്ട് സ്ഥാനാർഥികൾക്ക് മാത്രമെ വിജ‌യിക്കാനായുള്ളൂ.

അ‌ട്ടിമറി‌യിലൂടെ എസ്പി‌യു‌ടെ ഒരു സ്ഥാനാർഥി‌യെ ബിജെപി പരാജ‌യപ്പെടുത്തി. നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് ഏഴു സീറ്റുകളിലും എസ്പിക്ക് മൂന്ന് സീറ്റുകളിലും വിജ‌ിയിക്കാമാ‌‌യിരുന്നു.

എന്നാല്‍ എസ്പിയിലെ എട്ട് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതോ‌ടെ ബിജെപിയുടെ ഒരു സ്ഥാനാര്‍ഥി കൂടി വിജ‌യിക്കുക‌യായിരുന്നു. എസ്പിയു‌ടെ ജയാ ബച്ചന്‍ അടക്കം രണ്ട് സ്ഥാനാർഥികൾ വിജ‌യിച്ചു.