വ­യ­നാട്: മുള്ളന്‍­കൊല്ലി­യില്‍ നി­രവ­ധി വ­ളര്‍­ത്തു­മൃ­ഗങ്ങ­ളെ പി­ടി­ച്ച കടു­വ കൂ­ട്ടി­ലായി. വ­ടാ­ന­ക്ക­വ­ല­യ്­ക്ക് സ­മീ­പം വ­ന­മൂ­ലി­ക­യില്‍ വ­നം­വ­കുപ്പ് സ്ഥാ­പി­ച്ച കൂ­ട്ടി­ലാ­ണ് ക­ടു­വ കുടുങ്ങിയത്. കടുവയെ കു­പ്പാ­ടി­യി­ലെ സം­ര­ക്ഷ­ണ­കേ­ന്ദ്ര­ത്തി­ലേ­ക്ക് മാ­റ്റും.

ക­ഴി­ഞ്ഞ ര­ണ്ട് മാ­സ­മാ­യി പ്ര­ദേശ­ത്ത് ചു­റ്റി­ത്തി­രി­യു­ന്ന കടു­വ നി­രവ­ധി വ­ളര്‍­ത്തു­മൃ­ഗങ്ങ­ളെ ആ­ക്ര­മി­ച്ചി­രുന്നു. നാ­ല് ദി­വസ­ത്തെ ഇ­ട­വേ­ള­ക­ളി­ലാ­ണ് വ­ളര്‍­ത്തു­മൃ­ഗ­ങ്ങള്‍ ആ­ക്ര­മി­ക്ക­പ്പെ­ട്ടി­രു­ന്നത്. ഞായറാഴ്ചയും പശുക്കിടാവിനെ കടുവ കൊന്നിരുന്നു.

വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടും കടുവ കുടുങ്ങാതിരുന്നതോടെ മ­യ­ക്കു­വെ­ടി വ­ച്ച് പി­ടി­കൂ­ടാനും ചീഫ് വൈല്‍­ഡ് ലൈ­ഫ് വാര്‍­ഡന്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇ­തി­നി­ടെ­യാ­ണ് കടു­വ കൂ­ട്ടില്‍ കു­ട­ങ്ങി­യത്.