ആ­ലപ്പു­ഴ: ഹ­രി­പ്പാ­ട് മ­ദ്യ­ല­ഹ­രി­യില്‍ സൈ­നി­കരാ­യ സ­ഹോ­ദ­ര­ങ്ങള്‍ പോ­ലീ­സി­നെയും ആ­ശു­പത്രി ജീ­വ­ന­ക്കാ­രെയും മര്‍­ദി­ച്ചു. സം­ഭ­വ­ത്തില്‍ ചി­ങ്ങോ­ലി സ്വ­ദേ­ശി­ക­ളാ­യ അ­നന്തന്‍, ജ­യ­ന­ന്തന്‍ എ­ന്നി­വ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­ട്ടുണ്ട്.

മ­ദ്യ­പി­ച്ച് വാഹ­ന­മോ­ടി­ച്ച് അ­പ­ക­ട­മു­ണ്ടാ­ക്കി­യ­തി­ന് പി­ന്നാ­ലെ ആ­ശു­പ­ത്രി­യില്‍ പരി­ശോ­ധ­ന­യ്­ക്ക് എ­ത്തി­ച്ച­പ്പോ­ഴാ­യി­രു­ന്നു അ­തി­ക്രമം. ഞാ­യ­റാഴ്ച വൈ­കി­ട്ടാ­ണ് സം­ഭ­വം.

അ­മി­ത­മാ­യി മ­ദ്യ­പി­ച്ച ശേ­ഷം വാഹ­ന­മോ­ടി­ച്ച് ന­ങ്ങ്യാര്‍­കു­ള­ങ്ങ­ര­യ്­ക്ക് സ­മീ­പം ഡി­വൈ­ഡ­റില്‍ ഇ­ടി­ച്ചു­ക­യ­റു­ക­യാ­യി­രുന്നു. പ­രി­ക്കേ­റ്റ ഇവ­രെ പോ­ലീസും നാ­ട്ടു­കാരും ചേര്‍­ന്ന് ആ­ശു­പത്രിയി­ലെ­ത്തിച്ചു. പരി­ശോ­ധ­ന­യ്­ക്കി­ടെ ഡോ­ക്ട­റെയും പോ­ലീ­സു­കാ­രെയും ഇ­വര്‍ ആ­ക്ര­മി­ക്കു­ക­യാ­യി­രുന്നു.

പി­ന്നീ­ട് ബ­ലപ്ര­യോ­ഗ­ത്തി­ലൂ­ടെ കീ­ഴ്‌­പ്പെ­ടുത്തി­യ ഇവ­രെ സ്റ്റേ­ഷ­നി­ലേ­ക്ക് മാറ്റി. ഇ­വര്‍­ക്കെ­തി­രേ ജാ­മ്യ­മില്ലാ വ­കു­പ്പു­കള്‍ പ്ര­കാ­രം പോ­ലീ­സ് കേ­സെ­ടു­ത്തി­ട്ടുണ്ട്.