ന്യൂ­ഡല്‍­ഹി: ഡല്‍­ഹി­യില്‍ എ­ട്ടാം­ക്ലാ­സ് വി­ദ്യാര്‍­ഥി­യെ കൊ­ല­പ്പെ­ടുത്തി­യ കേ­സില്‍ സ­ഹ­പാഠി പി­ടി­യില്‍. ആ­റാം­ക്ലാ­സ് വി­ദ്യാര്‍­ഥി­യാ­ണ് പി­ടി­യി­ലാ­യത്.

വെ­ള്ളി­യാ­ഴ്­ച­യാ­ണ് സം­ഭ­വം. സ്­കൂള്‍ വ­ള­പ്പി­ന് പു­റ­ത്തുവ­ച്ച് ര­ണ്ട് പേരും ത­മ്മില്‍ നിസാ­ര പ്ര­ശ്‌­ന­ത്തിന്‍റെ പേ­രി­ലുണ്ടാ­യ വ­ഴ­ക്കി­നി­ടെ എ­ട്ടാം­ക്ലാ­സു­കാര­ന്‍റെ മുഖ­ത്ത് മ­റ്റേ­യാള്‍ ഇ­ടി­ക്കു­ക­യാ­യി­രുന്നു.

മര്‍­ദ­ന­ത്തില്‍ ത­ല­യ്ക്കും മു­ഖ­ത്തും കൈ­യ്ക്കും പ­രി­ക്കേ­റ്റ വി­ദ്യാര്‍­ഥി­യെ ഉട­നെ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല. മൂ­ക്കില്‍ നി­ന്ന് അ­മി­ത­മാ­യി ര­ക്തം വാര്‍­ന്നാ­ണ് മര­ണം സം­ഭ­വി­ച്ച­തെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.

സി­സി­ടി­വി ദൃ­ശ്യ­ങ്ങള്‍ കേ­ന്ദ്രീ­ക­രി­ച്ച് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തെ­തു­ടര്‍­ന്നാ­ണ് പ്രാ­യ­പൂ­ര്‍­ത്തി­യാ­കാ­ത്ത ആള്‍ പി­ടി­യി­ലാ­യ­ത്.