പാ­ല­ക്കാട്: കഞ്ചി­ക്കോട് ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചുണ്ടായ അപകടത്തിൽ ര­ണ്ട് പേര്‍ മ­രിച്ചു. മേപ്പറമ്പ് പേഴുങ്കര സ്വദേശി നിഷാദ് (23), കൊടുന്തിരപ്പുള്ളി സ്വദേശി ശിവന്‍ (57) എന്നിവരാണ് മരിച്ച­ത്.

അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈ­വര്‍­ക്ക് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റി­ട്ടുണ്ട്. ഇ­യാ­ളെ ആ­ശു­പ­ത്രി­യി­ലേ­ക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെയാണ് സംഭ­വം.

കോയമ്പത്തൂരില്‍ നിന്ന് പാ­ല­ക്കാട് ഭാഗത്തേക്ക് വരുമ്പോഴാണ് ഇരുവാഹനങ്ങളും അപകടത്തില്‍പ്പെ­ട്ടത്.ലോറിക്ക് പിന്നില്‍ കോഴി കയറ്റി വന്ന പിക്കപ്പ് വാന്‍ ഇ­ടി­ക്കു­ക­യാ­യി­രുന്നു. ‌‌

പിക്കപ്പ് വാന്‍ പൂര്‍­ണ­മായും ത­കര്‍­ന്ന നി­ല­യി­ലാണ്. വാഹനം പൊളിച്ചാണ് അഗ്‌നിരക്ഷാസേന മൂവരെയും പുറത്തെടു­ത്ത­ത്.

അ­പ­ക­ട­ത്തെ­തു­ടര്‍­ന്ന് ദേശീയപാതയിൽ ഒരു മ­ണിക്കൂ­റോ­ളം ഗ­താഗ­തം ത­ട­സ­പ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി­ഗ­മനം.