കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ടൗണ്‍ സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം അഭിലാഷാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.

കൊയിലാണ്ടി നഗരസഭയിലെ മുൻ ഡൈവറാണ് കസ്റ്റഡിയിലുള്ള അഭിലാഷ്. സത്യനാഥനുമായി ഇയാൾക്ക് ശത്രുതയുണ്ടായിരുന്നതായാണ് സൂചന. ആക്രമണ സമയത്ത് അഭിലാഷിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

കൊയിലാണ്ടി പെരുവട്ടൂർ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. വെട്ടേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശരീരത്തില്‍ മഴു കൊണ്ടുള്ള നാലിലധികം മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.