കല്‍പ്പറ്റ: വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ നടത്തിയ ഹർത്താൽ ദിനത്തിൽ പുല്‍പ്പള്ളിയിലുണ്ടായ സംഘഷവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടി അറസ്റ്റില്‍.

പുല്‍പ്പള്ളി സ്വദേശി സുരേഷ് കുമാര്‍, സണ്ണി, സജി ജോസഫ്, വിന്‍സന്‍റ് മാത്യു, ഷെഞ്ജിത്ത് എന്നിവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് അറസ്റ്റ്.

കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച വനംവാച്ചർ പോളിന്‍റെ മൃതദേഹവുമായി പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധമാണു വൻ സംഘർഷത്തിലേക്കു നീങ്ങിയത്.

സംഘർഷത്തെ തുടർന്ന് ജനക്കൂട്ടം വനംവകുപ്പിന്‍റെ വാഹനം തടഞ്ഞ് കാറ്റ് അഴിച്ചു വിട്ടിരുന്നു. പുൽപള്ളിയിൽ കടുവ കൊന്ന മൂരിയുടെ ജഡം ജീപ്പിന്‍റെ ബോണറ്റിൽ വച്ച ജനക്കൂട്ടം ജീപ്പിനു മുകളിൽ റീത്തുംവച്ചിരുന്നു.

തുടർന്ന് പോലീസ് ലാത്തിവീശുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പുൽപള്ളിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.