ന്യൂഡല്‍ഹി: കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഐപിഎല്‍ 2024 സീസണിൽ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ അറിയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരമായ ഷമി ചികിത്സയ്ക്കായി ഇംഗ്ലണ്ടിലേക്കു പേകും.

നവംബറില്‍ ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനം കളിച്ചത്. ഏകദിന ലോകകപ്പിൽ 24 വിക്കറ്റുമായി ഷമി തിളങ്ങിയിരുന്നു. അടുത്തിടെ അര്‍ജുനാ അവാര്‍ഡ് നല്‍കി രാജ്യം ഷമിയെ ആദരിച്ചിരുന്നു. നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന് ഷമിയുടെ പരിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്ക് കാരണം പിന്മാറുകയായിരുന്നു. അവസാന ഐപിഎല്‍ സീസണില്‍ 28 വിക്കറ്റുമായി താരം പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയിരുന്നു.