കൊച്ചി: തൃപ്പൂണി­ത്തു­റ പ­ട­ക്ക­ശാ­ല­യി­ലുണ്ടായ സ്‌­ഫോ­ട­ന­ത്തില്‍ കേ­സെ­ടു­ത്ത് പോ­ലീസ്. പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം കരയോഗത്തിലെയും അമ്പല കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ­യാ­ണ് തൃപ്പൂണി­ത്തുറ പോലീസ് കേ­സെ­ടു­ത്തത്.

മനപ്പൂര്‍വം അല്ലാത്ത നര­ഹത്യാവകുപ്പ് ചുമത്തി­യാ­ണ് കേ­സ്. സം­ഭ­വ­ത്തില്‍ നാ­ല് പേ­രെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­ട്ടുണ്ട്. ഇവ­രെ ചോദ്യം ചെ­യ്­ത് വ­രി­ക­യാണ്.

കേ­സിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അ­മ്പ­ല­ക­മ്മിറ്റി ഭാരവാഹികള്‍ ഒ­ളി­വി­ലു­മാണ്.

തൃ­പ്പൂ­ണി­ത്തു­റ­യില്‍ ക്ഷേ­ത്ര­ത്തി­ലെ ഉ­ത്സ­വ­ത്തോ­ട­നു­ബ­ന്ധി­ച്ച് പട­ക്കം സം­ഭ­രിച്ച­ത് യാ­തൊ­രു അ­നു­മ­തി­യു­മില്ലാതെ അനധികൃതമായാണെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ക­രിമ­രു­ന്ന് ഇ­റ­ക്കാന്‍ അ­പേക്ഷ പോലും നല്‍­കി­യി­ട്ടി­ല്ലെ­ന്ന് ജില്ലാ ക­ള­ക്ടര്‍ എന്‍.എ­സ്.കെ. ഉ­മേ­ഷ് പ്ര­തി­ക­രിച്ചിരുന്നു.

വെ­ടി­ക്കെ­ട്ട് ന­ട­ത്താനും അ­നുമ­തി ഇല്ലാ­യി­രു­ന്നെ­ന്ന് പോ­ലീ­സും അ­റി­യി­ച്ചിരുന്നു.