തി­രു­വ­ന­ന്ത­പുരം: വ­യ­നാ­ട്ടി­ലെ കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ ഉ­ന്നത­തല യോ­ഗം വി­ളി­ച്ച് മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍. വ­നം­മ­ന്ത്രിയും എം­എല്‍­എ­മാരും ഉ­ന്ന­ത ഉ­ദ്യോ­ഗ­സ്ഥ­രും ഉ­ച്ച­യ്­ക്ക് ശേ­ഷം ചേ­രു­ന്ന യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ക്കും.

കൊല്ല­പ്പെ­ട്ട അ­ജീ­ഷി­ന്‍റെ കുടും­ബ­ത്തി­ന് കൂ­ടു­തല്‍ സ­ഹാ­യം നല്‍­കുന്ന­ത് പ­രി­ഗ­ണി­ക്കു­മെന്നും വ­നം­മന്ത്രി ­അ­റി­യിച്ചിട്ടുണ്ട്. അ­തേ­സമയം ‌മാ­ന­ന്ത­വാ­ടി­യില്‍ ഒ­രാ­ളു­ടെ ജീ­വ­നെ­ടു­ത്ത കാട്ടാ­ന ഇ­പ്പോള്‍ നില്‍­ക്കു­ന്ന സ്ഥ­ലം ട്രാ­ക്കിം­ഗ് സം­ഘം ക­ണ്ടെത്തി. സാ­ഹ­ചര്യം അ­നു­കൂ­ല­മാ­യാല്‍ ഉ­ടന്‍ മ­യ­ക്കു­വെ­ടി വ­യ്­ക്കാനാണ് തീരുമാനം.

ആന­യെ ക­ണ്ടെ­ത്തി­യ­തി­ന് പി­ന്നാലെ കുങ്കി ആനകളുമായി ദൗ­ത്യ­സം­ഘം വ­ന­ത്തി­നു­ള്ളി­ലേ­ക്ക് നീങ്ങി. ഏ­റു­മാ­ട­ത്തില്‍­നി­ന്നു­കൊ­ണ്ട് മ­യ­ക്കു­വെ­ടി വ­യ്­ക്കാ­നാ­ണ് ശ്ര­മം.